Pages


Wednesday, October 19, 2011

SWAPNAKOODU

സ്വപ്നകൂടുകളില്‍ അപകടം
പതിയിരികുന്നതരിയില്ലയിരുന്നു
കരിവണ്ടിന്
സപ്തവര്‍ണങ്ങള്‍ നിറഞ്ഞാടിയ
ശലഫങ്ങളെല്ലാം
ചായം പൂസിയതെന്നരിഞ്ഞില്ല
വര്‍ഷകാലങ്ങളില്‍ നാട്ടുചോലയില്‍
വരളിനെപിടികാന്‍
മടവേച്ചതോര്കുന്നു
ജീവിതം പണ്ടാടുബോഴും
ടോശ്യ്കദൃക്കയിറ്റൊന്നും
തോന്നിയില്ല
പലവുരു ചിലന്തിവലകളില്‍
വീണിട്ടും വളകള്‍ കണ്ടിട്ടരിഞ്ഞില്ല
മുരളുന്ന വണ്ടുകള്‍ തേന്‍ മുത്തി
പായുമ്പോള്‍
നവുനനകാന്‍ പോലുമാവാതെ
രക്ഷക വേഷം വിദൂഷകന്റെതെന്നരിയുമ്പോള്‍ ,
കത്തിവേഷം കെട്ടിയാടുന്ന


സലഭാങ്ങളെ നോക്കി പ്രന്തമായി
കറങ്ങുന്ന
കരിവണ്ട് കാളകൂടം മുത്തുന്നു
ച്ചുട്ടിതിരിഞ്ഞെത്തിയ സലഭാതിനെ തിരിച്ചറിയാന്‍
പോലും കരിവണ്ടിനവില്ലയിരുന്നു