Pages


Thursday, November 4, 2010

AYYAPANENNORAYAPANU



അയ്യപനെന്നൊരു കവിയുണ്ടയിരുന്നല്ലോ ,
അയ്യപനെന്നൊരു മനുഷ്യനുണ്ടയിരുന്നല്ലോ..
അയ്യപനെന്നാല്‍ സര്വരേം പ്രണയിച് ധരണിയെ പുല്കിയുരങ്ങുന്ന
സമത്വവടിയയോരയപനുണ്ടയിരന്നല്ലോ...
ജടകളില്ലാതെ ജീവിച്ചു , കല്ലുകുടിയെനെന്നു പുകല്പെടതെങ്ങിലും
മലയാളകവിതയിലെ മേലലന്മാരെകലുന്നതിയില്‍
കവിതയിളുടെ ഭാഷയെ മുതിയവരില്ലെന്നിരിക്കെ ...
എഷനികരുണ്ടാകുന്നത് അസ്ച്ചര്യമാല്ലലോ ...
സടച്ചരകൊമാരന്ങ്ങല്ക് മുന്നില്‍ കൈനീടി
മധുചഷകം മോന്തി ,കവിത ചൊല്ലി ,
മേലാളന്മാരുടെ മേയ്കപു വടനങ്ങളില്‍
കര്കിച്ചു തുപന്‍ ഇനി അയപനില്ലലോ ......
നാട്ടുകവലകളില്‍, വഴിയമ്പലങ്ങളില്‍, തെയെട്ര്‍ വരണ്ടയില്‍
കവിതചോള്ളി, കളിവകുപരന്ജ് അര്തുല്ലസികനിനി...
വര്‍ത്തമാനകാല മേലാളര്‍ വഴ്ത്തിയില്ലേലും ..,
ഭാവി അയപനെ വഴ്തുമെന്ടു നിസ്സംസയം..
ഹേ ,നിങ്ങളൊക്കെ വിസ്മരിച്ചാലും ആചാരവെടി
മുഴകിയാലും ,ഇല്ലെങ്കിലും ...കവ്യടെവതയുംയി പ്രണയിച്ച
കവിത്വ ഉതുങ്ങങ്ങളില്‍ വിലസുന്നോരയപനെയനെനികിഷ്ടം...

NOMBARAPOOVU




പ്രണയം നസ്വരമോ അനസ്വ്രമോ എന്നെനികരിയില്ല
ഏങീളൂഏണീഓണ്ണാഈആ പ്രനയമൊരു നൊമ്പരം..
പ്രനയവല്ലരിയില്‍ പൂത്ത കയ്കനികലെരെയുന്ടകം
കതകവിതകളും , രക്തസാക്ഷികളും യെരെയുന്ടകം
ഓരോമാനസങ്ങളിലും പൂവിലും പൂമ്ബടയില്പോലും
വിടര്ന്നിരികം ശനികമം യീ വികാരം ...
യഥാര്തതിളിതൊരു നൊമ്പരപൂവ് തന്നെ , എങ്കിലും ...
പ്രണയമില്ലാതെ ജീവിതമില്ലന്നിരികീ ,പ്രണയിക്കാ ഈ
മണ്ണിനെ വിന്നിനെ സര്വച്ചരച്ചരങ്ങളെയും
എന്നാല്‍ പ്രനയികനയിടര്കും പ്രനയികാന്‍ കഴിയില്ലലോ
എന്റെയും നിന്റെയുമില്ലാതെ നമ്മളെന്ന വികരവയ്പല്ലേ
ഈ നൊമ്പരപൂവിനെ മുതിയോര്‍കെന്റെ നമസ്കാരവും
അനുഗ്രഹസിസുകളും.. ഇനിയും വരുമെന്ന പ്രതീക്ഷയില്‍..

Monday, November 1, 2010

VITHAKUNNILLA KOYYUNUMILLA ----YATHARAKURIPU


ഭൌതിക ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക മനുഷ്യന്‍ കേട്ടിപടുതിരികുന്ന 'പണം' സംപതികുക എന്നാ ലക്ഷ്യത്തിലെത്താന്‍ വേണ്ടി ഞാനും എന്റെ യാത്ര ആരംഭിക്കാന്‍ തയ്യരെടുകുകയായിരുന്നു ,ഏറെ കഷ്ടതകള്‍ സഹിച്ചും എന്നെ ഞാനിലെകെതിച്ച 'എന്റെ അമ്മ ' യോട് യാത്രയും പറഞ്ഞു അച്ഛന്റെ ജീവസ്സുറ്റ ചിത്രത്തിന് മുമ്പില്‍ അല്‍പനേരം ചിന്താധീനനായി നിന്ന ശേഷം ഞാനിറങ്ങി...
                                പഴയ സഹപാഠികള്‍ പലരും എതിരെ വന്നപ്പോള്‍ മണ്ടസ്മിതതിലോതുകി ഞാന്‍ കവലയിലെത്തി  .സ്ഥിരം ചായപീടികയിലെ നാട്ടുവതമാനകരോട് കുസലം പറഞ്ഞു തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ ലേക്ക് വണ്ടി കയറി . വണ്ടിയുടെ വേഗകൂടുതല്‍ കൊണ്ടോ നേരത്തെ ഇറങ്ങിയതിനാലോ ഞാനല്പം നേരത്തെ സ്റ്റേഷന്‍ലില്‍ എത്തി .എനിക്ക് പോകുന്നതിനു മുന്ബെയുള്ള കൂകിപയളിനിടെയിലും യഥാര്‍ത്ഥ സ്നേഹകഴ്ചകള്‍ കണ്ടു . ഏറെ വിദൂരതയിലെകല്ലെങ്ങിലും ,അമ്മയെ വിട്ടുപിരിയുന്ന മക്കളെയും , ഭാര്യയെയും- മകളെയും വിട്ടുപിരിയുന്നു ഭാര്തകന്മാരെയും ...വണ്ടി വരുന്നതുവരെ കതുനില്കാതെ മകളെ മരുമാകനോപ്പം യാത്രയാകുന്ന മതപിതകളെയും ....അടുത്ത വണ്ടി വരുന്നതിനിടയിലുള്ള ഇടവേളയില്‍ സപാട് അകതകുന്ന സ്നാക്സ് വിലപനകരും ,അവിടവിടെ തളര്‍ന്നുറങ്ങുന്ന നടോടിപ്പെന്കൊടികളും ..യെതിര്ടിസയിലെ മദ്യഷപില്‍ ഉണ്മതരായി ലോകച്ചലനങ്ങലോന്നും അറിയാതെ ജീവിതം അകൊഷികുന്നവരും...അങ്ങനെ അങ്ങനെ ...
                                  വളരെപെട്ടെന്നു എനിക്ക് റെയില്‍വേ യുടെ അന്നൌന്കെമെന്ട ശ്രദ്ധയില്‍ പെട്ട്.. അതെനിക് പോകാനുള്ള വണ്ടിയുടെതയിരുനു .ഏറെ പ്രത്യേകതകളൊന്നും അവകാസപെടനില്ലാത്ത ഒരു ബോഗിയില്‍ ഞാനും എന്റെ സഹയാത്രികരും കയറി. വണ്ടിയാത്ര തുടര്നപോള്‍ എനികെണ്ടോ ഏകാന്ടാത്ത അനുഭവപെട്ടു ...എന്ടയാലും അതിനു കൂടുതല്‍ ദൈര്‍ക്യം ഉണ്ടായിരുന്നില്ല ,സസ്ട്രതിന്റെ വളര്‍ച്ചയെ ഞാന്‍ മനസു കൊണ്ട് ഇഷ്ടപ്പെട്ടു " ഒട്ടകംബിനടം മാത്രം മൂളും ..." കാരണം മറ്റൊന്നായിരുന്നില വര്‍ഷങ്ങള്‍ക് മുന്പ് എന്നെ വിട്ടുപിരിഞ്ഞ എന്റെ ആത്മ സുഹൃത്തുകളില്‍ ഒരാളായിരുന്നു എന്റെ മൊബൈല്‍ ല സംഗീത വിരുന്നോരുകിയത്, അങ്ങനെ ഞങ്ങള്‍ പഴയ കാര്യങ്ങള്‍ അയവിരകി ,അവനെന്നെ പെറ്റെന് എന്റെ പഴയ പൂകലങ്ങളിലേക്ക് കൂടികൊണ്ട് പോയി ..അവെനെന്നോട് ശുഭയാത്ര പറഞ്ഞവസനിപിച്ചു ..വീണ്ടും യെകണ്ടാതയിലെകും ..വഴിയോരകാഴ്ചകള്‍ കണ്ടും ഞാനിരുന്നു. ഭാഗ്യത്തിന് എന്നോടോപം ഉണ്ടായിരുന്ന സഹയാത്രികര്‍ വിദ്യര്തികലയിരുന്നു .അവരിലൊരാള്‍ എന്നോട് കുസലം പറഞ്ഞു തുടങ്ങി മാഷെ.. മശേങ്ങോട്ട ,വീടെവിടെയ ,തുടങ്ങി...അവരില്‍ മികവരും എന്നോട് പരിജയപെട്ടു ,കുസലം പറഞ്ഞു ,ആനുകളികവര്തമാനങ്ങളില്‍ സമയം കടന്നുപോയി ,അവരെന്റെ പഴയകാല വിദ്യാര്‍ത്ഥികളെ പോലെ പെരുമാറി .അവരോടു ഞാന്‍ കടന്ഗത പറഞ്ഞും കളിവാക്കു പറഞ്ഞും നല്ല സൌഹൃടതിലായി..
                          അപ്പോഴേക്കും എനിക്ക് പോകേണ്ടതിന്റെ പകുതി ദൂരം തന്ടിയതായി എനിക്ക് അനുഭവപെട്ടു , കിടക്കയില്‍ തലച്ചയ്ചെങ്ങിലും ഉറങ്ങാന്‍ കഴിഞ്ഞില്ല പഴയതും പുതിയതുമായ ഒട്ടേറെ ഓര്‍മ്മകള്‍ മനസിലൂടെ കടന്നുപോയി .മയകം പെറെന്നെനെ കീഴടകി.. അലപസംയത്തിനു ശേഷം എന്നെ ആദ്യം പരിചയപെട്ട വിദ്യര്തിതന്നെ മാഷെ, മാഷെ എന്ന് ഉച്ചത്തില്‍ വിളിച്ചു ,വിളിയിലെണ്ടോ പണ്ടികെടുന്ടെന്നു മനസിലാക്കി ഞാന്‍ പതുക്കെ കണ്ണുതുറന്നു ..അപ്പോള്‍ ആ കുട്ടി മധ്യവയസ്കയായ ഒരു സ്ത്രീയെ ചൂണ്ടി " ഹും അവര്‍ നമ്മുടെ അമ്പിളിയുടെ സീറ്റില്‍ കയറിയിരിക്കുകയാണ് ,പോരാത്തതിനു ഒരു കല്ലലക്ഷണവും ,മാഷെ മഷവരോട് യെനീടു മാരന്‍ പറഞ്ഞേ ".
       ഞാനവരെ ഒന്ന് നിരീക്ഷിചിച്ചു ...എന്റെ ജീവിതപരിചയം വച്ചവര്ക് എന്ടോ മാനസിക ബുധിമുട്ടുല്ലപോലെ തോന്നി ....ഒന്നിലതികം മണിമാലകള്‍ ധരിച്ചു ,നെറ്റിയില്‍ നിറയെ ഭാസ്മകുരിയനിഞ്ഞു ,മുഷിഞ്ഞ ദുപ്പടയനിഞ്ഞു അവള്‍ ,അവരെ ഞാന്‍ 'മീനക്ഷി'യെന്നു വിളികട്ടെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികള്‍ അവര്കായി സീറ്റൊഴിഞ്ഞു കൊടുത്തു ..യാത്ര പുരോഗമിക്കുമ്പോള്‍ അവരെണ്ടോകെയോ പിരുപിരുകുന്നുണ്ടായിരുന്നു ...ഇത്രെയുമോകെയയപോള്‍ കൊട്ടത്തില്‍ ഒരു പെണ്‍കുട്ടി ചിത്തഭ്രാമാമാണോ എന്ന് സ്ഥിരീകരികാനായി "നിങ്ങടെ പെരേണ്ട" എന്ന് ചോദിച്ചു ,ദൃദമായ സ്വരത്തില്‍ മറുപടി വന്നു "മീനാക്ഷി" പിന്നാലെ "നിങ്ങള്‍ അടക്കി പറയുമ്പോലെ ഞാന്‍ ഭ്രാന്തിയല്ല" ,ഞാന്‍ അമ്മ മൂകംബികയെ കാണാന്‍ പോകുന്നു .ഹും ഞാനും നിങ്ങളെപോലെ പരിപറന്ന ഒരു കാലമുണ്ടായിരുന്നു ....പതുകെ എല്ലാരുടെയും ശ്രദ്ധ മീനക്ഷിയില്‍ മാത്രമായി ..വളരെ വ്യക്തമായ സ്വരത്തില്‍ മീനാക്ഷി തന്റെ കുടുംബത്തെ പറയുകയും ,കയ്യിലുണ്ടായിരുന്ന തുകല്‍ സഞ്ചിയില്‍ നിന്നും ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ബന്ധുകളുടെയും മറ്റും ഫോട്ടോകള്‍ ഉയതികട്ടി ,എനിക്ക് മലയാളം ഉള്‍പടെ അഞ്ചു ഭാഷകളറിയാം സമസയമുന്ടെങ്ങില്‍ സംസാരിക് എന്നായി ...
                               ഇത്രെയുമോക്കെയയപോള്‍ ഞാനും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി ..എനികരിയവുന്ന രീതിയില്‍ ഹിന്ദി സമസരിച്ചു .ഒരു ഉത്തരെന്ദ്യകരിയെപോലെ നിരബധം ഹിന്ദിയില്‍ സമസരികുന്നു , ഇടയ്ക്കു കയറിവന്ന വളകച്ചവടകാരനായ തമിഴനോട്‌ തമിഴില്‍ ..പറഞ്ഞതെല്ലാം സരിവകുന്നത് പോലെ .. സഹയാത്രികരുടെ അകംഷകൊണ്ടോ , മനസിനെ തൃപ്തിപെടുതാണോ വേണ്ടി" ജീവിതത്തില്‍ എന്ടാണ് സംഭവിച്ചത്? ബുധിമുട്ടില്ലെങ്ങില്‍ " വിനയത്തോടെ ഞാന്‍ തിരകി.. അല്‍പനേരം നിസ്സങ്ങതയോടെ ഇരുഉന്ന ശേഷം ഒരു നെടുവീര്‍പോടെ പറഞ്ഞുതുടങ്ങി ..
                   എനിക്കും നിങ്ങളെ പോലെ വീടും കുടുംബവും എല്ലാവരും എല്ലാ ദിക്കിലും ഉണ്ടായിരുന്നു ..എന്റെ വിവാഹശേഷമ അഞ്ചുവര്‍ഷം വരെ ആനന്ദകരവും സുഖ സുഷുപ്തിയില് ആയിരുന്നു ...കുട്ടികാലത്തെ പറ്റിയോ അച്ഛനമ്മമാരെ പറ്റിയോ യാതൊന്നും പറഞ്ഞില്ല ...അഞ്ചാമത്തെ വിവാഹ  വാര്‍ഷികത്തിന്  ശേഷം നാലോ അഞ്ചോ ദിവസം കഴിഞ്ഞപോള്‍ ഒരു ദിവസം രാവിലെ സംസരനഷ്ടപെടുന്നത് പോലെയോ ,കണ്ണിനു മുമ്പില്‍ ഒരു പടലം പോലെയോകെയോ തോന്നി ...ഉറകശീനമാനെന്നു കരുതി ....പത്തു പതിനൊന്നു മനിയയ്ടും ബുധിമുട്ടനുഭാവപെട്ടപോള്‍ ഭര്‍ത്താവുമൊത് അടുത്തുള്ള ക്ലിനികില്‍ പോയി .അവരെന്ടെകെയോ ഗുളികകളും ,ടോനികും തന്നു മടക്കി .പക്ഷെ അവ കഴിച്ചിട്ട് യാതൊരു മാറ്റവും ഇല്ലാതിരുന്നതിനാലും ..നല്ലതലവേദന അനുഭവപെട്ടതിനാലും ...കോട്ടയം മെഡിക്കല്‍ കൊല്ലെഗെഇലെകു ...മെഡിക്കല്‍ കല്ലെഗിലെതിയെങ്ങിലും പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപെട്ടില്ല.. വേദനയില്‍ മാറ്റമില്ലാത്തത് കണ്ടിട്ട് പ്രൊഫ്‌: വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലേക്ക് കതുതന്നിട്ടു എത്രയും പെട്ടെന്ന് അവിടെത്താന്‍ പറഞ്ഞു...ഈ സമയങ്ങളിലെലം ഒരമ്മ എങ്ങനെയാണോ കുഞ്ഞിനെ നോക്കുന്നത് അതുപോലെ " അദ്ദേഹം" എന്നോടോപം ഉണ്ടായിരുന്നു ..വെള്ളൂര്‍ മെഡിക്കല്‍ കല്ലെഗിലെതിയത്തിനു ശേഷം ഒന്ന് ,രണ്ടു ദിവസം നീണ്ട ടെസ്റ്റ്‌ കല്കും സ്കാനിങ്ങുനും ഡോക്ടര്‍മാരുടെ നീണ്ട ദിസ്കുസ്സിഒനുമ് ഒടുവില്‍ രോഗതെപറ്റി പറഞ്ഞു "ഇന്ത്യയില്‍ തന്നെ ഒന്നോ, രണ്ടോ പേര്‍ക് വന്നിടുള്ള ഒരു പ്രത്യേകതരം മസ്ഥിഷ്കര്ബുടം ആണത്രേ ..വളരെ അടിയടിരമായി ഒരു സസ്ത്രക്രിയ വേണ്ടി  വരും ....ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വേണ്ടിവരും .. എന്നാല്‍ തന്നെ ജീവന്‍ തിരിച്ചു കിട്ടണമെന്നില്ല ,പിന്നെല്ലാം ഈശ്വരന്റെ കയ്യിലല്ലേ ...ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ....
                            വളരെ പെട്ടെന്ന് ഭാര്തവിലും വീടുകരിലും വല്ലാത്ത മാറ്റങ്ങള്‍ കണ്ടുതുടങ്ങി ..അവരാരും ഒന്നും മിണ്ടാതായി ..ഒന്ന് രണ്ടു ദിവസം ഭര്‍ത്താവു വന്നു പോയി ,ആരെയും ദിവസങ്ങളോളം കനതയപോള്‍ അടുത്ത കിടകയിലെ രോഗിയുടെ ഫോണ്‍ വാങ്ങി വീടിലെക് വിലിചൂ മറുപടി കുറെ അസഭ്യവര്‍ഷവും സല്യപെടുതരുതെന്നുമായി അമ്മ അദ്ദേഹത്തിന് ഫോണ്‍ നല്‍കിയില്ല ...അതോടെ ആത്മഹത്യാ ചെയ്താലോ എന്ന് ആലോചിച്ചു ,പക്ഷെ അതിനുള്ള ധ്യര്യം എനികില്ലയിരുന്നു  ....മീനാക്ഷി നെടുവീപോടെ പറഞ്ഞു അപ്പോള്‍ അവരുടെയും ,കേള്വികരുടെയും മിഴികള്‍ നനഞ്ഞു ..
      പെന്കുടിയിലോരല്‍ ആകാംഷയോടെ " എന്നിടോ?"
തെണ്ടികളിലും , ഒരിഗിനാലും ,ദുപ്ലികാടും ഉള്ള ഈ കാലത്ത് കുറെയേറെ സജ്ജനങ്ങളുടെയും സന്നദ്ധ സങ്കങ്ങളുടെയും കാരുണ്യം കൊണ്ട് ഞാനിപോഴും ജീവിക്കുന്നു.. എപോഴേണ്ട പ്രശ്നം ..വീണ്ടും കുടികളിലോരല്‍ ചോദിച്ചു. തലയിലെ കുറെ തുന്നികെടലുകള്‍ കാണിച്ചു കൊണ്ടവര്‍ പറഞ്ഞു ഞാനിപോ പൂര്‍ണ ആരോഗ്യവതി , എന്നിട്ടും മകളെ കാണാന്‍ ഞാന്‍ വീടുകരരിയാതെ അവരെകുരിച്ചറിയാന്‍ നാട്ടില്‍ പോയി ,അവിടെയെതിയപോള്‍ ഭര്‍ത്താവു വേറെ കളയണം കഴിചിരികുന്നു ,മകള്കിപോള്‍ അവര്‍ അമ്മയാണ് ..അവര്‍ എല്ലാപേരും എന്റെ മകള്‍ പോലും വളരെ സന്തോഷത്തിലാണ് ...അവരുടെ ആരുടെയും കണ്ണില്‍ പെടാതെ ഞാനവിടുന്നു പോന്നു...
                       അല്പസംയാതെ നിസബ്ദതാക് ശേഷം 'മീനാക്ഷി' തന്നെ തുടര്‍ന് .."ഇപ്പോള്‍ നിങ്ങള്‍ കരുതുന്നതുപോലെ എനികവരോട് വേരുപോ വിരോധമോ ഇല്ല..ഞാനവര്കൊകെ വേണ്ടിയാണു ആണ്ടവന്‍ കോവിലില്‍ പോകുന്നതും ,അമ്മ മൂകംബികയെ കാണുന്നതും എല്ലാം.. അപ്പോഴേക്കും കുട്ടികള്‍ പലരും അടക്കി പറയുന്നുണ്ടായിരുന്നു "കഷ്ടം" .തീവണ്ടി ചെന്നൈ സ്റ്റേഷന്‍ ഇല  ഞരങ്ങി നിന്നന്നപോള്‍ ആരോടും പരാതിയും പരിഭവമില്ലാതെ വീണ്ടും യാത്ര തുടരുന്ന "മീനാക്ഷി"യെ കണ്ണുതുറന്നു നോക്കി ഞാനിറങ്ങി .അപോഴും വണ്ടിയുടെ ജനാലയിലൂടെ ആകാശത്തിലെ മേഘങ്ങളേ നോക്കി മീനാക്ഷി യാത്ര തുടരുകയായിരുന്നു.....